Angamaly

പോലീസ് ഉദ്യോഗസ്ഥരുടെ മക്കളും ലഹരിക്ക് അടിമകളാണ് : കൊച്ചി കമ്മീഷണർ

കൊച്ചി: ഉയർന്ന എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥരുടടെയും മക്കൾ ലഹരിക്ക്‌ അടിമകൾ എന്ന് സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ. ഒരു സ്.പി യുടെ രണ്ടു മക്കളും ലഹരിക്ക്‌ അടിമകളാണ്.പോലീസ് കമ്മ്യൂണിറ്റിയിൽ നിൽകുമ്പോൾ അതിനകത്തുള്ളവരുടെ മക്കളും ഇതിൽ ഉൾപ്പെടുന്നു ഈ കാര്യം ഉദ്യോഗസ്ഥർ വളരെ ഗൗരവത്തോടെ നോക്കിക്കാണാം. കേരളത്തിലെ കുട്ടികൾ ലഹരിക്ക്‌ അടിമകൾ ആണ്. കഞ്ചാവും എം ഡി എംഎയും ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. ദേശിയ ശരാശരിയിൽ നോക്കുമ്പോൾ കേരളത്തിൽ ലഹരിയുടെ ഉപയോഗം കുറവാണു എന്നാൽ അത് ഉയരുവാൻ Read More..

Angamaly Ernakulam

ബസിൽ നഗ്നതാപ്രദർശനം ചെയ്ത യുവാവിനോട് യുവതിയുടെ പ്രതികരണം

നെടുമ്പാശേരി: കെഎസ്ആർടിസി ബസിൽ സഹയാത്രികയോട് യുവാവിന്റെ നഗ്നതാപ്രദർശനം. യാത്രക്കിടയിൽ മോശമായ രീതിയിൽ സ്പർശിക്കുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്ത യുവാവ് റിമാൻഡിൽ. ചൊവ്വാഴ്ച രാവിലെ അത്താണിയിൽ ആയിരുന്നു സംഭവം. കോഴിക്കോട് കായക്കൊടി കാവിൽ സവാദിനെയാണു (27) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയത്. തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് വരുന്ന വഴിയിലാണ് സംഭവം. യുവാവ് അങ്കമാലിയിൽ നിന്ന് ബസിൽ കയറുകയും സ്ത്രീകൾക്കും ഗർഭിണികൾക്കുമായി നീക്കിവച്ചിട്ടുള്ള 3 പേർക്ക് ഇരിക്കാവുന്ന സീറ്റിൽ യുവതിയുടെയും മറ്റൊരു പെൺകുട്ടിയുടെയും നടുക്കാണു ഇരുന്നത്. തുടർന്നുണ്ടായ Read More..

Angamaly

മാലിന്യം തരംതിരിക്കുന്നതിനിടെ കളഞ്ഞുകിട്ടിയ സ്വർണമാല തിരികെ നൽകി; മനം കവർന്നു അന്തർ സംസ്ഥാന തൊഴിലാളി

അങ്കമാലി: പ്ലാസ്റ്റിക് മാലിന്യം തരം തിരിക്കുന്നതിനിടെ കളഞ്ഞുകിട്ടിയ സ്വർണമാല ഉടമക്ക് തിരിച്ച് നൽകി അന്തർ സംസ്ഥാന തൊഴിലാളിയായ ഹരിത കർമ്മസേനാംഗം മഹേശ്വരി. ഗാന്ധിപുരം സ്വദേശിനിയായ സീനത്തിൻറെ നഷ്ടപ്പെട്ട രണ്ട് ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് തമിഴ്നാട് സ്വദേശിനിയായ മഹേശ്വരി തിരിച്ചുനൽകിയത്. വെള്ളിയാഴ്ച രാവിലെ വാർഡിലെ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിനിടെയാണ് സീനത്തിൻറെ വീട്ടിൽനിന്ന് ശേഖരിച്ച മാലിന്യത്തിൽ നിന്ന് സ്വർണമാല ലഭിച്ചത്. അപ്പോൾത്തന്നെ വീടിനകത്തായിരുന്ന സീനത്തിനെ വിളിച്ച് സ്വർണമാല കിട്ടിയ വിവരം അറിയികുകയിരുന്നു. വീട്ടുകാർ വാർഡംഗം നഹാസ് കളപ്പുരയിലിനെ വിവരമറിയിക്കുകയും Read More..

Angamaly Edappally Ernakulam

കൊച്ചിലെ റേഷൻ കടകളിൽ ഇനി മുതൽ സമ്പുഷ്ടീകരിച്ച അരി

കാക്കനാട്: അടുത്തയാഴ്ച മുതൽ ജില്ലയിൽ ആദ്യമായി റേഷൻ കടകളിലൂടെ സമ്പുഷ്ടീകരിച്ച അരി(fortified rice) വിതരണം തുടങ്ങുന്നു. എഫ്സിഐ ഗോഡൗണിൽ നിന്നു പ്രാദേശിക ഭക്ഷ്യ സുരക്ഷ ഗോഡൗണുകളിലേക്ക് അരി നീക്കി തുടങ്ങി. ജനങ്ങൾക്കിടയിലെ കുറഞ്ഞുവരുന്ന പോഷകകുറവാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊള്ളാൻ ഉണ്ടായപ്രധാന കാരണം. സംസ്ഥാനത്ത് ആദ്യമായി ഇത്തരം അരി വയനാട് ജില്ലയിൽ വിതരണം ചെയ്തപ്പോൾ എതിർപ്പ് ഉയർന്നിരുന്നു. വിദഗ്ധ പരിശോധനയും ഉപദേശവുമില്ലാതെയാണ് കേരളത്തിൽ ഇത്തരം അരി വിതരണം ചെയ്യുന്നതെന്നായിരുന്നു അന്നത്തെ പരാതി. എന്നിരുന്നാലും സമ്പുഷ്ടീകരിച്ച അരി വിതരണം Read More..